ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കുന്നതിനിടെയാണ് ശ്രമിക് ട്രെയുനുകളില്‍ ഇത്രയധികം പേരുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വെറും മൂന്നു ശതമാനം ട്രെയ്നുകളില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നും കേന്ദ്ര റയില്‍വേ മന്ത്രി
പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം.